മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു.
അവയവങ്ങൾ വില്പനയ്ക്ക്
മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന യുവതി അഞ്ചു മക്കളുമായി കുടില്‍ കെട്ടി താമസിച്ചത്. മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കുവാനും അമ്മയുടെ ഹൃദയം ഉള്‍പ്പെടെയുള്ള ശരീരാവയവങ്ങള്‍ വില്പനയ്ക്ക് എന്നാണ് എഴുതി വച്ചിരുന്നത്.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
