ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്. ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം അവകാശമാണ്
ഇതൊക്കെ എന്തിനാ എപ്പോഴുമെപ്പോഴും പറയുന്നതെന്നോ?
ഈ കുഞ്ഞുങ്ങൾ നിസ്സഹായരായതു കൊണ്ടുതന്നെയാണ്.
ഒരിക്കൽ മാത്രം കാരുണ്യത്തിന്റെ കൈവിളക്ക് കൊളുത്തിയാൽ
ഇവരുടെ ജീവിതം പ്രകാശമാനമാകാത്തതു കൊണ്ടാണ്.
ആത്മാഭിമാനവും അന്തസ്സുമുള്ളവരാണ് ഇവരും
അതുകൊണ്ടാണ് തങ്ങളുടെ വേദനയും നിസ്സഹായതയും വിപണിയാകരുത്
എന്നാഗ്രഹിക്കുന്നത്.
ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ
ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്.
ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം
അവകാശമാണ്
അതുകൊണ്ടാണ് ആവർത്തിക്കുന്നത്
ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലരുത്
കൊല്ലാൻ കൂട്ടുനിൽക്കരുത്
സ്പെഷ്യൽ ന്യൂസ്
ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
