മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു.
അവയവങ്ങൾ വില്പനയ്ക്ക്
മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന യുവതി അഞ്ചു മക്കളുമായി കുടില്‍ കെട്ടി താമസിച്ചത്. മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കുവാനും അമ്മയുടെ ഹൃദയം ഉള്‍പ്പെടെയുള്ള ശരീരാവയവങ്ങള്‍ വില്പനയ്ക്ക് എന്നാണ് എഴുതി വച്ചിരുന്നത്.

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
