ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലവർഷ സീസണിലും കേരളത്തിൽ നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. 204.92 സെമീ ആയിരുന്നു
സംസ്ഥാനത്ത് ഇക്കഴിഞ്ഞ മാസം ലഭിച്ചത് റെക്കോർഡ് മഴ. 60.17 സെമീ മഴയാണ് സംസ്ഥാനത്തു സെപ്തംബറിൽ പെയ്തത്. 1878 സെപ്റ്റംബറിൽ പെയ്ത 58.61 സെമീ മഴയുടെ റെക്കോർഡാണ് ഈ വർഷം മറികടന്നത്.
ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലവർഷ സീസണിലും കേരളത്തിൽ നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. 204.92 സെമീ ആയിരുന്നു ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. ഇതോടെ ഈ വർഷം ലഭിച്ചത് 9% അധികമഴ.
ശരാശരിയേക്കാൾ കൂടുതൽ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് ഇത് തുടർച്ചയായ മൂന്നാം വർഷമാണ്. കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 360.56 സെമീ. കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്തും, 115.37 സെമീ. വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാൾ അധികം മഴ കിട്ടി.

എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
ദുബായ് കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി നിയമം
ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
യുഎഇയിൽ മഴയ്ക്ക് സാധ്യത
