ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്. ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം അവകാശമാണ്
ഇതൊക്കെ എന്തിനാ എപ്പോഴുമെപ്പോഴും പറയുന്നതെന്നോ?
ഈ കുഞ്ഞുങ്ങൾ നിസ്സഹായരായതു കൊണ്ടുതന്നെയാണ്.
ഒരിക്കൽ മാത്രം കാരുണ്യത്തിന്റെ കൈവിളക്ക് കൊളുത്തിയാൽ
ഇവരുടെ ജീവിതം പ്രകാശമാനമാകാത്തതു കൊണ്ടാണ്.
ആത്മാഭിമാനവും അന്തസ്സുമുള്ളവരാണ് ഇവരും
അതുകൊണ്ടാണ് തങ്ങളുടെ വേദനയും നിസ്സഹായതയും വിപണിയാകരുത്
എന്നാഗ്രഹിക്കുന്നത്.
ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ
ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്.
ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം
അവകാശമാണ്
അതുകൊണ്ടാണ് ആവർത്തിക്കുന്നത്
ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലരുത്
കൊല്ലാൻ കൂട്ടുനിൽക്കരുത്
സ്‌പെഷ്യൽ ന്യൂസ്
ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
